എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ് തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.
- ഒറവങ്കര
Subscribe to:
Post Comments (Atom)
ഇതേതു ഹോട്ടല്‍..
ReplyDeleteഅതേ ഏതു ഹോട്ടല്‍...
ReplyDeletejunaith,
ReplyDeleteകവിയുടെ പേരു കേട്ടാല്‍ അറിയാമല്ലോ ഇപ്പോഴത്തെ ഹോട്ടലോന്നുമല്ലെന്ന്.
രഘുനാഥന്‍,
വളരെ പഴയ കഥയാണ്. കവി വെണ്മണിമാരുടെ സമകാലികനാണ്.